കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഇടമല കാട്ടുനായ്ക്കകോളനിയില്‍ മൂന്നു മാസമായി കിടപ്പിലായ ആദിവാസി യുവതി അമ്മിണി (37) ചികിത്സ ലഭിക്കാതെ മരിച്ചു. . ബന്ധപ്പെട്ടവരേ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.വാകേരിയില്‍ വിവാഹം കഴിച്ച് വിട്ടിട്ട് സുഖമില്ലാതെ ബന്ധുവീട്ടില്‍ വന്നതായിരുന്നു. മക്കള്‍: ദേവി, ആതിര, പാര്‍വ്വതി, ഉണ്ണി: